<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-7376804914380299403</id><updated>2011-07-31T01:07:33.718-07:00</updated><title type='text'>പുന്നയൂര്‍ക്കുളം</title><subtitle type='html'>മലയാളം ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കും വേണ്ടി</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://punnayoorkulam.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7376804914380299403/posts/default?max-results=100'/><link rel='alternate' type='text/html' href='http://punnayoorkulam.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>മനാഫ് ആലൂര്‍</name><uri>http://www.blogger.com/profile/11986666775665539721</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>11</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-7376804914380299403.post-8237284206763688280</id><published>2009-06-01T22:36:00.000-07:00</published><updated>2009-06-01T22:43:25.980-07:00</updated><title type='text'>കമലാ സുരയ്യ: വിശ്വകഥാകാരി ഇനി ഓര്‍മ</title><content type='html'>മലയാള, ഇംഗ്ളീഷ്‌ സാഹിത്യത്തില്‍ വ്യത്യസ്തവും തനിമയുള്ളതുമായ ഭാവുകത്വത്തിനു നേത്രുത്വം നല്‍കിയ എഴുത്തുകാരിയായിരുന്നു കമലാസുരയ്യ... ഭീതിയുടെയും സംശയത്തിണ്റ്റെയും നാളുകളില്‍ കലര്‍പ്പില്ലാത്ത സ്നേഹത്തെക്കുറിച്ച്‌ ആര്‍ഭാഡപൂര്‍വ്വം സംസാരിച്ച അവരുടെ വാക്കുകളും വരികളും ചരിത്രത്തിലെക്കാലവും സുവര്‍ണ്ണ ശോഭയില്‍ ജ്വലിച്ചു നില്‍ക്കും... ഇസ്ളാമും മുസ്‌ ലിംകളും സംശയത്തിണ്റ്റെയും അക്രമത്തിണ്റ്റെയും നിഴലില്‍ നില്‍ക്കുന്ന കാലത്ത്‌ ഇസ്‌ ലാമിനെ കുറിച്ച പ്രസാദാത്മകമായ അനുഭവം പങ്കുവെക്കുന്ന അതിസാഹസികത കമലാസുരയ്യ പ്രകടിപ്പിക്കുകയുണ്ടായി...&lt;div class="blogger-post-footer"&gt;പുന്നയൂര്‍ക്കുളത്തുകാര്‍ക്കു വേണ്ടി..&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7376804914380299403-8237284206763688280?l=punnayoorkulam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7376804914380299403/posts/default/8237284206763688280'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7376804914380299403/posts/default/8237284206763688280'/><link rel='alternate' type='text/html' href='http://punnayoorkulam.blogspot.com/2009/06/blog-post.html' title='കമലാ സുരയ്യ: വിശ്വകഥാകാരി ഇനി ഓര്‍മ'/><author><name>മനാഫ് ആലൂര്‍</name><uri>http://www.blogger.com/profile/11986666775665539721</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author></entry><entry><id>tag:blogger.com,1999:blog-7376804914380299403.post-8202967759615130556</id><published>2008-09-06T22:17:00.001-07:00</published><updated>2008-09-06T22:21:28.823-07:00</updated><title type='text'>സ് ഫുടം അബ്ദുള്‍ പുന്നയൂര്‍ക്കുളം</title><content type='html'>അച്ഛന്റെ ആത്മ സുഹൃത്ത്, സുകുമാരന്‍ ചേട്ടന്‍ അച്ഛനെ പതിറ്റാണ്ട് മുമ്പുപേക്ഷിച്ച അമ്മയുടെ അടുത്തു വന്നു എന്നോടായി പറഞ്ഞു. “മോനെ, അച്ഛന്‍ നമ്മെ വിട്ടുപിരിഞ്ഞുപോയി അച്ഛനെ സ്ഫുടം ചെയ്യുകയാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ അച്ഛനെ പൊതുശ്മശാനത്തിലേക്ക് കൊണ്ടുവരുമുമ്പ് നമുക്കവിടെ എത്തണം” സുകുമാരന്‍ ചേട്ടന്റെ സ്വരത്തില്‍ ധൃതിയുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;അപ്പോള്‍ അമ്മയുടെ മുഖത്തെ ഭാവപ്പകര്‍ച്ച ശ്രദ്ധിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.&lt;br /&gt;സുകുമാരന്‍ ചേട്ടനെ ഞാന്‍ അനുഗമിക്കുമ്പോള്‍ അമ്മയുടെ കണ്ണുകള്‍ തറയില്‍ തറച്ചിരുന്നു.&lt;br /&gt;&lt;br /&gt;രണ്ടു വര്‍ഷം മുമ്പ് അച്ഛന്റെ വിസ്താരമേറിയ പറമ്പും പത്തായപ്പുരയും ഏക മകനായ തനിയ്ക്ക് എഴുതിവച്ചു ബാക്കി സ്വത്തുക്കള്‍ അച്ഛന്‍ പാര്‍ട്ടിക്ക് ദാനം ചെയ്തശേഷമാണ് അമ്മയുടെ കോപം ഇത്ര രൂക്ഷമാകുന്നത്.&lt;br /&gt;&lt;br /&gt;അതുവരെ വല്ലപ്പോഴും മാളിക വീട്ടില്‍ വരുന്ന യാചകനെപ്പോലെ അച്ഛന്‍ അമ്മയുടെ പടിപ്പുരയില്‍ കാത്തുനില്‍ക്കും, സ്വന്തം മകനെ കാണാന്‍.&lt;br /&gt;&lt;br /&gt;വേലക്കാരുടെ അകമ്പടിയോടെ വരുന്ന തന്റെ ചെമ്പന്മുടിയില്‍ അച്ഛന്‍ തലോടി നിര്‍വൃതിയടയുമ്പോഴാണ് അമ്മയുടെ ഉച്ചത്തിലുള്ള വിളി. അപ്പോള്‍ തന്നെ മാറോട് ചേര്‍ത്തുപിടിച്ചിരുന്ന അച്ഛന്റെ നെഞ്ചിടിപ്പിന്റെ വേഗത കേള്‍ക്കാം. അപ്പോഴും അച്ഛന്റെ മുഷിഞ്ഞ കുപ്പായത്തില്‍ നിന്നുതിരുന്ന വിയര്‍പ്പിന്റെ ഗന്ധം നുകര്‍ന്നു മതിയായിട്ടുണ്ടാവില്ല.&lt;br /&gt;&lt;br /&gt;പാര്‍ട്ടി ആപ്പീസില്‍ സ്വന്തം ആരോഗ്യം വകവയ്ക്കാതെ കാലം കഴിക്കുന്ന അച്ഛന് വിശേഷ ദിവസങ്ങളില്‍ ഇളയ പെങ്ങള്‍ കൊടുത്തയ്ക്കുന്ന മധുരപലഹാരങ്ങളോ പുത്തന്‍ വസ്ത്രങ്ങളോ ആയിരിക്കും ഒരു വ്യത്യാസം. പാര്‍ട്ടിക്ക് സ്വത്ത് കൈമാറിയ ശേഷം അച്ഛന്‍ ഒരിക്കലും അമ്മയുടെ വീട്ടില്‍ വന്നിട്ടില്ല സ്ക്കൂളില്‍ വന്നു തന്നെ കാണുന്നതല്ലാതെ, സുകുമാരന്‍ ചേട്ടന്‍ പറഞ്ഞുകേട്ടിട്ടുണ്ട്; “ വിവാഹം കാലില്‍ വീണ ഒരു കനത്ത ചങ്ങലയായിത്തീരാന്‍ അച്ഛനൊരിക്കലും ആഗ്രഹിക്കുന്നില്ല; അച്ഛന്‍ തന്നെ ജനങ്ങളുടെ ക്ലേശമകറ്റാന്‍ അഹോരാത്രം ശ്രമിക്കുന്ന ആളാണ്.&lt;br /&gt;&lt;br /&gt;വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കു ശേഷമാണ് അച്ഛന് മനസ്സിലാകുന്നത് തങ്ങളിലുള്ള ആശയവൈരുദ്ധ്യങ്ങള്‍. അച്ഛന്‍ പാര്‍ട്ടിയെപ്പറ്റി വാ തോരാതെ സംസാരിക്കുമ്പോള്‍ അമ്മ ചഞ്ചല മോഹങ്ങളെപ്പറ്റിയും ഉദരത്തില്‍ വളരുന്ന ശിശുവിനെപ്പറ്റിയും വാചാലമാകും.&lt;br /&gt;അച്ഛന് പാര്‍ട്ടി ഭ്രമമേറിയപ്പോള്‍ അമ്മ മുറുമുറുപ്പോടെ സ്വന്തം വീട്ടിലേക്കു താമസം മാറ്റി.&lt;br /&gt;&lt;br /&gt;അമ്മയുടെ വീട്ടുകാര്‍ അമ്മയെ അച്ഛന്റെ വീട്ടിലേക്ക് പോകാന്‍ നിര്‍ബന്ധിച്ചപ്പോള്‍ അമ്മയുടെ ക്രോധം ആളിക്കത്തി, ഞാന്‍ പോണില്ല, അയാള്‍ കല്ല്യാണം കഴിച്ചിരിക്കുന്നത് പാര്‍ട്ടിയെയാണ്, എന്നെയല്ല അമ്മയുടെ ശോണിമ കലര്‍ന്ന ഇളം കവിളിലൂടെ ദുഖം കണ്ണീരായി ഒഴുകി, മൂക്ക് ചീറ്റിക്കൊണ്ട് അമ്മ അലറി, ഇങ്ങനെ പാര്‍ട്ടി ഭ്രാന്തുള്ള ഒരാള ഒരിക്കലും ഒരു പെണ്ണ് കെട്ടരുതായിരുന്നും”&lt;br /&gt;അമ്മയുടെ സങ്കുചിതത്വത്തിലും അച്ഛന്റെ നിസ്സഹായതയിലും പെട്ട് ഞെരുങ്ങുന്ന ഒരു പുഴുവായി തോന്നി താന്‍.&lt;br /&gt;&lt;br /&gt;രാണ്ടാഴ്ച മുമ്പ് സുകുമാരന്‍ ചേട്ടന്‍ വന്നു മ്ലാനവദനത്തോടെ പറഞ്ഞു “ അച്ഛന് കരളിന് അസുഖം ഏറെയായി ആശുപത്രിയില്‍ കിടക്കുകയാണ് മകനെ ഒന്ന് കാണണം അച്ഛനെതിരെ യന്ത്രം പോലെ ചലിക്കുന്ന അമ്മയുടെ മൂര്‍ച്ചയുള്ള നാവ് പെട്ടെന്ന് നിലച്ചതുപോലെ.&lt;br /&gt;&lt;br /&gt;ആശുപത്രി മുറി പാര്‍ട്ടിപ്രവര്‍ത്തകരെക്കൊണ്ട് നിറഞ്ഞിരുന്നു. അച്ഛന്‍ നന്നേ ശോഷിച്ചു കവിളൊട്ടി, താടിയില്‍ വെള്ളിനൂലുകള്‍&lt;br /&gt;പ്രത്യക്ഷപ്പെട്ടിരുന്നു. കണ്ണില്‍ തിളങ്ങിയിരുന്ന പ്രകാശരേണുക്കള്‍ കണ്ടിരുന്നില്ല!&lt;br /&gt;&lt;br /&gt;യാത്ര പറയുമ്പോള്‍ അച്ഛന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു, എന്തെയും അന്നേരം അച്ഛന്‍ എന്റെ നേരെ അനുഗ്രഹാശിസുകള്‍ നേരാനെന്നോണം വളരെ പ്രയാസപ്പെട്ട് കൈയുയര്‍ത്തിയിരുന്നു.&lt;br /&gt;&lt;br /&gt;അച്ഛനെ വീണ്ടും കാണാനുള്ള ഉത്ക്കടദാഹം അമ്മയെ ധരിപ്പിക്കാന്‍ ധൈര്യമുണ്ടായിരുന്നില്ല! അപ്പോഴും അമ്മയുടെ ദുര്‍വ്വാശിയുടെ തീക്ഷണത ശമിച്ചിരുന്നില്ല.&lt;br /&gt;&lt;br /&gt;പൊതുശ്മശാനത്തില്‍ അച്ഛന്റെ ശവസംസക്കാരത്തില്‍ പങ്കെടുക്കാന്‍ ധാരാളം പേര്‍ വന്നിരുന്നു. പലരേയും സുകുമാരന്‍ ചേട്ടന്‍ എന്നെ പരിചയപ്പെടുത്തി. പലരും അന്തിമോപചാരമര്‍പ്പിക്കാന്‍ അക്ഷമരായി നിന്നിരുന്നു. ചിലര്‍ അഛനെ വഹിച്ച വാന്‍ വരാന്‍ വൈകുന്നതില്‍ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. എങ്കിലും ഗതാഗതകുരുക്കില്‍പ്പെട്ട വാന്‍ വൈകാതെ എത്തിച്ചേര്‍ന്നു.&lt;br /&gt;&lt;br /&gt;രാമച്ചംകൊണ്ട് സജ്ജമാക്കിയ ശവമഞ്ചത്തില്‍ സുഹൃത്തുക്കളും സഖാക്കളുകൂടി അച്ഛനെ മെല്ലെ കിടത്തി, ചെമന്ന പട്ടിന്‍പതാക ഭവ്യതയോടെ പുതപ്പിച്ചു. ചുറ്റും ആരാധനയോടെ റീത്തുകള്‍ അര്‍പ്പിച്ചു.&lt;br /&gt;സ്വന്തം വിശ്വാസങ്ങള്‍ ആര്‍ക്കും അടിയറവയ്ക്കാതെ, സത്യത്തിനും സമൂഹത്തിനുംവേണ്ടി അവസാന&lt;br /&gt;ശ്വാസംവരെ പൊരുതിയ ആ വിലോല മനസ്സിന്റെ മേല്‍ അച്ഛന്റെ ഇഷ്ടപ്പെടുന്ന കടും ചുവപ്പു നിറമുള്ള റോസാപ്പൂ സജലമായ കണ്ണുകളോടെ വിറയ്ക്കുന്ന കൈകളോടെ ഞാനും സമര്‍പ്പിച്ചു. അപ്പോളും അച്ഛന്റെ ചുണ്ടുകളിലെ ചെറു പുഞ്ചിരി മാഞ്ഞിരുന്നില്ല ശ്മ്ശ്രു ശകലങ്ങള്‍ നിറഞ്ഞ മുഖം കരിവാളിച്ചിരുന്നു അപ്പോള്‍ അ വ്യക്തിപ്രഭാവന്റെ കുറ്റിരോമങ്ങളുടെ സ്പര്‍ശനസുഖം ഒന്നു ക്കൂടി അനുഭവിക്കാന്‍ കവിളില്‍ ഒരുമ്മ കൊടുത്തു.&lt;br /&gt;&lt;br /&gt;ഇന്നലയെന്നപോലെ അല്പം അഹങ്കാരത്തോടെ ആ സഹൃദയനുമായി ഹൃദയം പങ്കുവെയ്ക്കുമ്പോള്‍ ആ മനുഷ്യസ്നേഹി ഇത്ര പെട്ടെന്ന് തന്നെ വിട്ടിപോകുമെന്ന് സ്വപ്നേപി നിനച്ചിരുന്നില്ല.&lt;br /&gt;&lt;br /&gt;ചിതയ്ക്ക തീ കൊളുത്താന്‍ സുകുമാരന്‍ ചേട്ടന്‍ എന്നെ സഹായിച്ചു. ചിതയെരിയുമ്പോള്‍ അനാഥത്വത്തിന്റെയും വേര്‍പാടിന്റെയും വൃഥ എന്റെ ഉള്ളില്‍ ജ്വലിച്ചുകൊണ്ടേയിരുന്നു.&lt;br /&gt;ധൂമപടലങ്ങള്‍ അലിഞ്ഞുചേരുന്ന അന്തരീക്ഷത്തില്‍ ആ വിശാല ഹൃദയന്റെ ശരീരത്തിലെ വിയര്‍പ്പിന്‍ മണം ആസ്വദിക്കാനെന്നോണം എന്റെ മൂക്കു വിടര്‍ന്നിരുന്നു.&lt;br /&gt;&lt;br /&gt;സുകുമാരന്‍ ചേട്ടന്‍ ഓര്‍മ്മപ്പെടുത്തി, “ വരൂ നമുക്ക് നാളെ വന്നു അസ്ഥിയും ഭസ്മവും ശേഖരിക്കാം”.&lt;br /&gt;&lt;br /&gt;പിറ്റേ ദിവസവും സുകുമാരന്‍ ചേട്ടനെ അനുഗമിച്ചു.&lt;br /&gt;&lt;br /&gt;ശ്മശാനത്തില്‍ വേറെയും പല ശവദാഹങ്ങള്‍ നടന്നിരുന്നു. അവിടവിടെ തടിച്ചുകൂടിയ ജനസഞ്ചയം തങ്ങളുടെ പ്രിയപ്പെട്ടവരുടെ ,മുഖമൊന്നു കാണാന്‍ , കന്നാലിക്കൂട്ടങ്ങള്‍ പോലെ അച്ഛനെ സ്ഫുടം ചെയ്തിടത്ത് ചവുട്ടി അശ്രദ്ധയോടെ കടന്നുപൊവുമ്പോള്‍ അസ്ഥിശകലങ്ങള്‍ ചിതറി ചിതാഭസ്മം കാറ്റില്‍ പറന്നിരുന്നു.&lt;br /&gt;&lt;br /&gt;സുകുമാരന്‍ ചേട്ടന് ദേഷ്യവും സങ്കടവും ഒരുപോലെ വന്നു. “എന്തൊരുന്‍ ശോച്യവസ്ഥയാണിത് ഉറ്റവര്‍ക്ക് സഞ്ചയത്തിനുപോലും അസ്ഥികള്‍ പെറുക്കാന്‍ ഈ മുനിസിപ്പലിറ്റി ഒരു സംവിധാനവും ചെയ്തുകൊടുക്കുന്നില്ല.&lt;br /&gt;സുകുമാരന്‍ ചേട്ടന്‍ പിന്നേയും സിറ്റിയുടേ അനാസ്ഥകളെപ്പറ്റിയും വരണ്ടുപോകുന്ന ജനങ്ങളുടെ അനുകമ്പയില്ലായ്മയെപ്പറ്റിയും ആരോടെന്നില്ലാതെ പരാതിപ്പെട്ടിരുന്നു......&lt;br /&gt;&lt;br /&gt;അച്ഛന്‍ സ്നേഹിച്ച അച്ഛന്റെ നാട്ടുകാര്‍ക്ക് മാപ്പ് കൊടുക്കേണമേ എന്നെന്റെ മനസ്സ് മന്ത്രിച്ചിരുന്നു.&lt;br /&gt;&lt;br /&gt;തിരിച്ചുപോരുമ്പോള്‍മണ്‍ കലത്തില്‍ മണ്ണുകലര്‍ന്ന ചിതാഭസ്മം ഒരു നിധിപോലെ ശേഖരിച്ചിരുന്നു.&lt;br /&gt;&lt;br /&gt;&lt;strong&gt;അബ്ദുള്‍ പുന്നയൂര്‍ക്കുളം&lt;/strong&gt;.&lt;div class="blogger-post-footer"&gt;പുന്നയൂര്‍ക്കുളത്തുകാര്‍ക്കു വേണ്ടി..&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7376804914380299403-8202967759615130556?l=punnayoorkulam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7376804914380299403/posts/default/8202967759615130556'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7376804914380299403/posts/default/8202967759615130556'/><link rel='alternate' type='text/html' href='http://punnayoorkulam.blogspot.com/2008/09/blog-post.html' title='&lt;strong&gt;സ് ഫുടം&lt;/strong&gt; അബ്ദുള്‍ പുന്നയൂര്‍ക്കുളം'/><author><name>മനാഫ് ആലൂര്‍</name><uri>http://www.blogger.com/profile/11986666775665539721</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author></entry><entry><id>tag:blogger.com,1999:blog-7376804914380299403.post-4277783125390940109</id><published>2008-03-10T03:46:00.000-07:00</published><updated>2008-03-10T21:58:06.933-07:00</updated><title type='text'>അബ്ദുള്‍‍പുന്നയൂര്‍ക്കുളത്തിന്റെ “എളാപ്പ” പുറത്തിറങ്ങി</title><content type='html'>പ്രവാസി അമേരിക്കന്‍ സാഹിത്യകാരന്‍ അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന്റെ 'എളാപ്പ എന്ന കഥാസമാഹാരം കോട്ടയം ഓര്‍ക്കിഡ് റസിഡന്‍സിയില്‍വച്ചു നടന്ന ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ലാന) രണ്ടാമത് വാര്‍ഷികാഘോഷ ത്തില്‍വച്ച് പ്രകാശനം ചെയതു.&lt;br /&gt;&lt;br /&gt;കവിയും മാധ്യമ പ്രവര്‍ത്തകനുമായ മുത്തിനാട് പത്മകുമാര്‍, എഴുത്തു കാരനായ എം.സി. ചാക്കോയ്ക്ക് ആദ്യപ്രതി നല്‍കിക്കൊണ്ടാണ് പ്രകാശനകര്‍മം നിര്‍വഹിച്ചത്. ലാനാപ്രസിഡന്റ് ഏബ്രഹാം തെക്കേ മുറിയും നിരവധി സാഹിത്യകാരന്മാരും പ്രമുഖ വ്യക്തികളും തദവസരത്തില്‍ സന്നിഹിതരായിരുന്നു.&lt;br /&gt;&lt;br /&gt;പുസ്തകത്തിന്റെ അവതാരിക എം.ടി.വാസുദേവന്‍ നായര്‍ ഇങ്ങനെ എഴുതിയിരിക്കുന്നു:&lt;br /&gt;“കഥയെക്കാള്‍ തനിക്കു വഴങ്ങുന്ന സാഹിത്യ രൂപം കവിതയാണെന്നു അബ്ദുള്‍ പുന്നയൂര്‍ക്കുളം ഈ കഥാസമാഹാരത്തിന്റെ ആമുഖത്തില്‍ സൂചിപ്പിക്കുന്നു.കഥയ്ക്കും കവിതക്കുമിടയിലുള്ള അതിര്‍വരമ്പ് ഒരര്‍ത്ഥത്തില്‍ ലോലമാണ്. കാവ്യ ഭാവനയുള്ള ഒരാള്‍ക്കേ കഥയുടെ ലോകത്തിലേക്ക് ഫലപ്രദമായ അന്വേഷണം നടത്താനാവൂ...”&lt;br /&gt;&lt;br /&gt;“എളാപ്പ” എന്ന കഥാസമാഹാരത്തിലെ ഒരു കഥ ഇതാ ഇവിടെനിന്നും എടുക്കാം &lt;a href="http://www.aldhabiscaffolding.ae/elappa.pdf"&gt;“എളാപ്പ”&lt;/a&gt;&lt;div class="blogger-post-footer"&gt;പുന്നയൂര്‍ക്കുളത്തുകാര്‍ക്കു വേണ്ടി..&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7376804914380299403-4277783125390940109?l=punnayoorkulam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7376804914380299403/posts/default/4277783125390940109'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7376804914380299403/posts/default/4277783125390940109'/><link rel='alternate' type='text/html' href='http://punnayoorkulam.blogspot.com/2008/03/blog-post.html' title='അബ്ദുള്‍‍പുന്നയൂര്‍ക്കുളത്തിന്റെ “എളാപ്പ” പുറത്തിറങ്ങി'/><author><name>മനാഫ് ആലൂര്‍</name><uri>http://www.blogger.com/profile/11986666775665539721</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author></entry><entry><id>tag:blogger.com,1999:blog-7376804914380299403.post-1888815539072241881</id><published>2007-08-27T23:01:00.000-07:00</published><updated>2007-08-28T22:35:46.868-07:00</updated><title type='text'>പുഴുവിനെ പൂമ്പാറ്റയാക്കുന്ന സിദ്ധി</title><content type='html'>ഡോ.നാലപ്പാട്ട് സുലോചന വി.എം. നായരുടെയും ബാലാമണിയമ്മയുടെയും ഏഴുതാത്ത മകളായിട്ടാണ് അടുത്തകാലം വരെ അറിയപ്പെട്ടിരുന്നത്. സുലോചന സ്വയം അങ്ങനെ വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. മദര്‍ തെരേസ മരിച്ചതില്‍ പിന്നെ കൊല്‍ക്കത്തയില്‍ ചെന്ന ഡോ. സുലോചന പരിചയപ്പെടുത്തിയത് എഴുതാത്ത സുലോചനയായാണ്. &lt;br /&gt;&lt;br /&gt;"" ബുദ്ധിതന്‍ കടിഞ്ഞാണമെപ്പോഴും നുറുങ്ങിപ്പോ&lt;br /&gt;മുദ്ധത ജീവന്‍ തന്‍റേതാം കുളമ്പിന്‍ കുതിയേല്‍ക്കെ''&lt;br /&gt;&lt;br /&gt;എന്ന അക്കിത്തത്തിന്‍റെ വരികളെ അന്വര്‍ത്ഥമാക്കുമാറ് സുലോചനയും എഴുതിത്തുടങ്ങി. എഴുത്തിലൂടെയവര്‍ പൊടുന്നനെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. കൈതപ്പൂവിന്‍റെ സൗരഭം എത്രകാലം മൂടിവെക്കാനാവും. നാലപ്പാട്ട് കുടുംബത്തില്‍ അന്തര്‍ലീനമായ സാഹിത്യചോദനയുടെസ്രോതസ്സു സുലോചനയുടെ വിരല്‍ത്തുമ്പിലും ഉറവകള്‍ കണ്ടെത്തി.&lt;br /&gt;&lt;br /&gt;നാലപ്പാടന്‍ പെരുമ&lt;br /&gt;&lt;br /&gt;"കണ്ണുനീര്‍ത്തുള്ളി'യുടെയും രതിസാമ്രാജ്യത്തിന്‍റെയും കര്‍ത്താവെന്ന നിലയില്‍ പ്രശസ്തനായ നാലപ്പാട്ട് നാരായണമേനോന്‍റെയും ബാലാമണിയമ്മയുടെയും പിന്തുടര്‍ച്ചക്കാരിയായി മാധവിക്കുട്ടി വന്നപ്പോള്‍ ഡോ. സുലോചന വ്യാപരിച്ച മണ്ഡലങ്ങള്‍ വേറെയായിരുന്നു. &lt;br /&gt;&lt;br /&gt;ആതുരശുശ്രൂഷാ രംഗവും, തോട്ടം തൊഴിലാളികളുടെ ജീവിതം മെച്ചമാക്കാനുള്ള ഔത്സുക്യവും ഡോ. സുലോചനയെ നിശ്ശബ്ദമായൊരു സാമൂഹികമാറ്റത്തിന്‍റെ ചാലകശക്തിയാക്കുകയായിരുന്നു.&lt;br /&gt;&lt;br /&gt;നാലപ്പാടന്‍ രചനയുടെ പെരുമ ഡോ. സുലോചനയിലും തീരുന്നില്ല. മകള്‍ അനുരാധ ശ്രദ്ധേയയായ ചിത്രകാരിയും ഇപ്പോള്‍ എഴുത്തുകാരിയുമാണ്. ആര്‍ക്കിടെക്റ്റായ മകന്‍ അരുണ്‍ ആധുനിക കെട്ടിടനിര്‍മ്മാണ വിദ്യയെക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതാറുണ്ട്. മകള്‍ അനുപമയും എഴുത്തിന്‍റെ രംഗത്തു തന്നെ. &lt;br /&gt;&lt;br /&gt;അറിയപ്പെടാതിരിക്കാന്‍ ശ്രമിക്കുന്ന ഭര്‍ത്താവ്. സി. കെ. ഉണ്ണികൃഷ്ണന്‍ നായര്‍ ടാറ്റാ ടീയുടെ ഡപ്യൂട്ടി ജനറല്‍ മാനേജരായാണ് ഉദ്യോഗത്തില്‍ നിന്ന് വിരമിക്കുന്നത്. കൃതഹസ്തനായ ശില്പിയാണ് അദ്ദേഹം.പാഴ്വസ്തുക്കളില്‍ നിന്നും ഇന്ദ്രജാലം സാധിക്കുന്ന ശില്പവൈഭവമാണാ കൈകളില്‍. ഓലക്കീറില്‍ നിന്നും പിടയ്ക്കുന്ന പക്ഷികളും ആടും ആനയുമെല്ലാം സ്വന്തം അങ്കണത്തേയും അകങ്ങളെയും അലങ്കരിക്കുന്നതാണ് "ഉണ്ണി'ക്കിഷ്ടം.&lt;br /&gt;&lt;br /&gt;വെബ് ദുനിയയില്‍ നിന്നും..&lt;div class="blogger-post-footer"&gt;പുന്നയൂര്‍ക്കുളത്തുകാര്‍ക്കു വേണ്ടി..&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7376804914380299403-1888815539072241881?l=punnayoorkulam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7376804914380299403/posts/default/1888815539072241881'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7376804914380299403/posts/default/1888815539072241881'/><link rel='alternate' type='text/html' href='http://punnayoorkulam.blogspot.com/2007/08/b-b_27.html' title='പുഴുവിനെ പൂമ്പാറ്റയാക്കുന്ന സിദ്ധി'/><author><name>മനാഫ് ആലൂര്‍</name><uri>http://www.blogger.com/profile/11986666775665539721</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author></entry><entry><id>tag:blogger.com,1999:blog-7376804914380299403.post-3956645325637484656</id><published>2007-08-27T22:26:00.000-07:00</published><updated>2007-08-27T23:08:16.030-07:00</updated><title type='text'>എഴുതാത്ത(?) സുലോചന</title><content type='html'>ഡോ.നാലപ്പാട്ട് സുലോചന വി.എം. നായരുടെയും ബാലാമണിയമ്മയുടെയും ഏഴുതാത്ത മകളായിട്ടാണ് അടുത്തകാലം വരെ അറിയപ്പെട്ടിരുന്നത്. സുലോചന സ്വയം അങ്ങനെ വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. മദര്‍ തെരേസ മരിച്ചതില്‍ പിന്നെ കൊല്‍ക്കത്തയില്‍ ചെന്ന ഡോ. സുലോചന പരിചയപ്പെടുത്തിയത് എഴുതാത്ത സുലോചനയായാണ്. &lt;br /&gt;&lt;br /&gt;"" ബുദ്ധിതന്‍ കടിഞ്ഞാണമെപ്പോഴും നുറുങ്ങിപ്പോ&lt;br /&gt;മുദ്ധത ജീവന്‍ തന്‍റേതാം കുളമ്പിന്‍ കുതിയേല്‍ക്കെ''&lt;br /&gt;&lt;br /&gt;എന്ന അക്കിത്തത്തിന്‍റെ വരികളെ അന്വര്‍ത്ഥമാക്കുമാറ് സുലോചനയും എഴുതിത്തുടങ്ങി. എഴുത്തിലൂടെയവര്‍ പൊടുന്നനെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. കൈതപ്പൂവിന്‍റെ സൗരഭം എത്രകാലം മൂടിവെക്കാനാവും. നാലപ്പാട്ട് കുടുംബത്തില്‍ അന്തര്‍ലീനമായ സാഹിത്യചോദനയുടെസ്രോതസ്സു സുലോചനയുടെ വിരല്‍ത്തുമ്പിലും ഉറവകള്‍ കണ്ടെത്തി.&lt;br /&gt;&lt;br /&gt;നാലപ്പാടന്‍ പെരുമ&lt;br /&gt;&lt;br /&gt;"കണ്ണുനീര്‍ത്തുള്ളി'യുടെയും രതിസാമ്രാജ്യത്തിന്‍റെയും കര്‍ത്താവെന്ന നിലയില്‍ പ്രശസ്തനായ നാലപ്പാട്ട് നാരായണമേനോന്‍റെയും ബാലാമണിയമ്മയുടെയും പിന്തുടര്‍ച്ചക്കാരിയായി മാധവിക്കുട്ടി വന്നപ്പോള്‍ ഡോ. സുലോചന വ്യാപരിച്ച മണ്ഡലങ്ങള്‍ വേറെയായിരുന്നു. &lt;br /&gt;&lt;br /&gt;ആതുരശുശ്രൂഷാ രംഗവും, തോട്ടം തൊഴിലാളികളുടെ ജീവിതം മെച്ചമാക്കാനുള്ള ഔത്സുക്യവും ഡോ. സുലോചനയെ നിശ്ശബ്ദമായൊരു സാമൂഹികമാറ്റത്തിന്‍റെ ചാലകശക്തിയാക്കുകയായിരുന്നു.&lt;br /&gt;&lt;br /&gt;നാലപ്പാടന്‍ രചനയുടെ പെരുമ ഡോ. സുലോചനയിലും തീരുന്നില്ല. മകള്‍ അനുരാധ ശ്രദ്ധേയയായ ചിത്രകാരിയും ഇപ്പോള്‍ എഴുത്തുകാരിയുമാണ്. ആര്‍ക്കിടെക്റ്റായ മകന്‍ അരുണ്‍ ആധുനിക കെട്ടിടനിര്‍മ്മാണ വിദ്യയെക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതാറുണ്ട്. മകള്‍ അനുപമയും എഴുത്തിന്‍റെ രംഗത്തു തന്നെ. &lt;br /&gt;&lt;br /&gt;അറിയപ്പെടാതിരിക്കാന്‍ ശ്രമിക്കുന്ന ഭര്‍ത്താവ്. സി. കെ. ഉണ്ണികൃഷ്ണന്‍ നായര്‍ ടാറ്റാ ടീയുടെ ഡപ്യൂട്ടി ജനറല്‍ മാനേജരായാണ് ഉദ്യോഗത്തില്‍ നിന്ന് വിരമിക്കുന്നത്. കൃതഹസ്തനായ ശില്പിയാണ് അദ്ദേഹം.പാഴ്വസ്തുക്കളില്‍ നിന്നും ഇന്ദ്രജാലം സാധിക്കുന്ന ശില്പവൈഭവമാണാ കൈകളില്‍. ഓലക്കീറില്‍ നിന്നും പിടയ്ക്കുന്ന പക്ഷികളും ആടും ആനയുമെല്ലാം സ്വന്തം അങ്കണത്തേയും അകങ്ങളെയും അലങ്കരിക്കുന്നതാണ് "ഉണ്ണി'ക്കിഷ്ടം.&lt;br /&gt; &lt;br /&gt;&lt;br /&gt;വെബ് ദുനിയയില്‍ നിന്നും..&lt;div class="blogger-post-footer"&gt;പുന്നയൂര്‍ക്കുളത്തുകാര്‍ക്കു വേണ്ടി..&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7376804914380299403-3956645325637484656?l=punnayoorkulam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7376804914380299403/posts/default/3956645325637484656'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7376804914380299403/posts/default/3956645325637484656'/><link rel='alternate' type='text/html' href='http://punnayoorkulam.blogspot.com/2007/08/b-b.html' title='എഴുതാത്ത(?) സുലോചന'/><author><name>മനാഫ് ആലൂര്‍</name><uri>http://www.blogger.com/profile/11986666775665539721</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author></entry><entry><id>tag:blogger.com,1999:blog-7376804914380299403.post-8916683618488955066</id><published>2007-07-31T05:23:00.000-07:00</published><updated>2007-07-31T05:24:32.262-07:00</updated><title type='text'>ബാലാമണിയമ്മക്ക് പിറന്നാള്‍</title><content type='html'>മലയാള കവിതയുടെ തറവാട്ടമ്മ ബാലാമണിയമ്മയ്ക്ക് 98ാം പിറന്നാള്‍. കര്‍ക്കിടകത്തിലെ ആയില്യത്തിനാണ് മലയാളത്തിന്‍റെ ഈ അമ്മ പിറന്നത്. ഇക്കുറി ഇത് ആഗസ്റ്റിലാണ് വരുക &lt;br /&gt;&lt;br /&gt;1909ജൂലൈ 19 ആണ് ജന്മദിനം കവിതയെ സ്നേഹിക്കുന്നവര്‍ക്ക് ഇത് സ്വന്തം അമ്മയുടെ പിറന്നാള്‍ ദിനമാണിത്. &lt;br /&gt;&lt;br /&gt;മക്കളുടെ കൂട്ടായ്മയായിരുന്നു അമ്മയുടെ ജന്മദിനത്തിലെ ഏറ്റവും വലിയ ആഘോഷമെന്ന് മകള്‍ ഡോ. സുലോചന നാലാപ്പാട്ട് പറഞ്ഞു. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുക മാത്രമാണ് ആഘോഷ ചടങ്ങ്. &lt;br /&gt;&lt;br /&gt;1909 ജൂലൈ 19നാണ് പുന്നിയൂര്‍ക്കുളത്ത് നാലാപ്പാട്ട് തറവാട്ടില്‍ ബാലാമണിയമ്മ ജനിച്ചത്. 19-ാം വയസ്സില്‍ വി.എം. നായരെ വിവാഹം കഴിച്ച് കൊല്‍ക്കത്തയിലേക്ക് പോയി. ബാലാമണിയമ്മയുടെ പ്രശസ്തമായ കവിതകളെല്ലാം പിറന്നത് കൊല്‍ക്കത്തയുടെ മണ്ണിലാണ്. &lt;br /&gt;&lt;br /&gt;ധര്‍മ്മമാര്‍ഗം എന്ന ആദ്യ കവിതാസമാഹാരം 1938ല്‍ പുറത്തിറങ്ങി. സ്ത്രീ ഹൃദയം, കളിക്കോട്ട, പ്രഭാങ്കുരം, പ്രണാണം, മുത്തശ്ശി, മഴുവിന്‍റെ കഥ തുടങ്ങിയവയാണ് ബാലാമണിയമ്മയുടെ പ്രശസ്ത കൃതികള്‍. &lt;br /&gt;&lt;br /&gt;കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, ആശാന്‍ വേള്‍ഡ് പ്രൈസ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ ബാലാമണിയമ്മയെ തേടിയെത്തി. &lt;br /&gt;&lt;br /&gt;ഏഴു വര്‍ഷം മുമ്പാണ് വാര്‍ധക്യത്തിന്‍റെ അവശതകള്‍ ബാലാമണിയമ്മയെ കീഴടക്കിയത്. അടുപ്പമുള്ളവരെപ്പോലും പലപ്പോഴും തിരിച്ചറിയാറില്ല. എങ്കിലും സ്വന്തം കവിതകള്‍ എന്നും ഓര്‍മ്മയില്‍ നിന്നു. ഓര്‍മ്മയില്‍ നിന്ന് പതിയെ കവിതയും മാഞ്ഞു തുടങ്ങിയപ്പോഴാണ് സന്ദര്‍ശകര്‍ക്ക് മക്കള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. &lt;br /&gt;&lt;br /&gt;2004 സപ്റ്റംബര്‍ 29 ന് ബലാമണിയമ്മ നമ്മോട് വിട പറഞ്ഞു&lt;br /&gt;&lt;br /&gt;&lt;br /&gt;കടപ്പാട്: വെബ് ദുനിയ&lt;div class="blogger-post-footer"&gt;പുന്നയൂര്‍ക്കുളത്തുകാര്‍ക്കു വേണ്ടി..&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7376804914380299403-8916683618488955066?l=punnayoorkulam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7376804914380299403/posts/default/8916683618488955066'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7376804914380299403/posts/default/8916683618488955066'/><link rel='alternate' type='text/html' href='http://punnayoorkulam.blogspot.com/2007/07/blog-post.html' title='ബാലാമണിയമ്മക്ക് പിറന്നാള്‍'/><author><name>മനാഫ് ആലൂര്‍</name><uri>http://www.blogger.com/profile/11986666775665539721</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author></entry><entry><id>tag:blogger.com,1999:blog-7376804914380299403.post-4484080852168466151</id><published>2007-01-27T23:31:00.000-08:00</published><updated>2007-01-28T21:58:04.313-08:00</updated><title type='text'>പുന്നയൂര്‍ക്കുളം</title><content type='html'>&lt;strong&gt;പുന്നയൂര്‍ക്കുളം &lt;/strong&gt;&lt;br /&gt;&lt;a href="http://bp1.blogger.com/_QVxPGp8ZxfM/RbxbYrslC8I/AAAAAAAAAAw/PmB8TSNCKYE/s1600-h/punnayurkulam.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;" src="http://bp1.blogger.com/_QVxPGp8ZxfM/RbxbYrslC8I/AAAAAAAAAAw/PmB8TSNCKYE/s200/punnayurkulam.jpg" border="0" alt=""id="BLOGGER_PHOTO_ID_5024991763843320770" /&gt;&lt;/a&gt;&lt;br /&gt;പുന്നയൂര്‍ക്കുളം ത്രിശ്ശിവപേരൂരിലെ (ത്റ്ശ്ശൂര്‍)ഒരു ഉള്‍നാടന്‍ ഗ്രാമമാണ്. മലപ്പുറം ജില്ലയോട് ചേര്‍ന്നു കിടക്കുന്നു. പ്രശസ്ത കവയത്രിയും എഴുത്തു കാരിയുമായ കമലാ സുരയ്യയുടെ ജന്മ നാട് എന്നതു കൊണ്ടും നാലാപ്പാട്ട് നാരായണ മേനോന്‍, കവയത്രി ബാലാമണിയമ്മ,കാട്ടുമാടം നാരായണന്‍ എന്നിവരാലും പുന്നയൂര്‍ക്കുളം പ്രശസ്ഥം. ഗുരുവായൂരില്‍ നിന്നും കുന്നംകുളത്തു നിന്നും ഇവിടേക്ക് എത്തിച്ചേരാന്‍ 10 കി.മീ. സഞ്ചരിച്ചാല്‍ മതി. പുന്നയൂര്‍ക്കുളം ഗ്രാമ പഞ്ചായത്ത് നിലവിലുന്ണ്ട്. പ്രസിഡന്‍റ് എന്ന നിലയില്‍ സഖാവ് വി.പി മാമുവാണ് ഈ പഞ്ചായത്ത് കൂടുതല്‍ ഭരിച്ചിട്ടുള്ളത്. ആറ്റുപുറം, കുന്നത്തൂര്‍, ആല്‍ത്തറ, ചമ്മനൂര്‍, കടിക്കാട്, പുന്നൂക്കാവ്, ചെറായി, അണ്ടത്തോട്, എന്നീ പ്രദേശങ്ങള്‍ ഈ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. അണ്ടത്തോട്, പെരിയമ്പലം എന്നീ കടലോരങ്ങള്‍ സന്ദര്‍ശിക്കാവുന്ന സ്ഥലങ്ങളാണ്. ഉപ്പുങ്ങല്‍ കടവ്, പരൂര്‍ കോട്ടേപ്പാടം എന്നിടങ്ങള്‍ പ്രക്റിതി രമണീയം തന്നെ. കാസ്കോ കലാവേദി പുന്നയൂര്‍ക്കുളത്തെ ഒരു പ്രശസ്ഥ കലാ സാംസ്കാരിക സംഘടനയാണ്.&lt;div class="blogger-post-footer"&gt;പുന്നയൂര്‍ക്കുളത്തുകാര്‍ക്കു വേണ്ടി..&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7376804914380299403-4484080852168466151?l=punnayoorkulam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7376804914380299403/posts/default/4484080852168466151'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7376804914380299403/posts/default/4484080852168466151'/><link rel='alternate' type='text/html' href='http://punnayoorkulam.blogspot.com/2007/01/blog-post_27.html' title='പുന്നയൂര്‍ക്കുളം'/><author><name>മനാഫ് ആലൂര്‍</name><uri>http://www.blogger.com/profile/11986666775665539721</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://bp1.blogger.com/_QVxPGp8ZxfM/RbxbYrslC8I/AAAAAAAAAAw/PmB8TSNCKYE/s72-c/punnayurkulam.jpg' height='72' width='72'/></entry><entry><id>tag:blogger.com,1999:blog-7376804914380299403.post-20908627276384938</id><published>2007-01-23T23:50:00.000-08:00</published><updated>2007-01-23T23:51:24.740-08:00</updated><title type='text'>നാട്ടു വര്‍ത്തമാനം</title><content type='html'>നമുക്കുകുറച്ചു നാട്ടുവര്‍ത്തമാനങ്ങള്‍ പങ്കുവെക്കാം.&lt;div class="blogger-post-footer"&gt;പുന്നയൂര്‍ക്കുളത്തുകാര്‍ക്കു വേണ്ടി..&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7376804914380299403-20908627276384938?l=punnayoorkulam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7376804914380299403/posts/default/20908627276384938'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7376804914380299403/posts/default/20908627276384938'/><link rel='alternate' type='text/html' href='http://punnayoorkulam.blogspot.com/2007/01/blog-post_6295.html' title='നാട്ടു വര്‍ത്തമാനം'/><author><name>മനാഫ് ആലൂര്‍</name><uri>http://www.blogger.com/profile/11986666775665539721</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author></entry><entry><id>tag:blogger.com,1999:blog-7376804914380299403.post-7447889177589257571</id><published>2007-01-23T23:34:00.000-08:00</published><updated>2007-02-05T00:20:29.488-08:00</updated><title type='text'>കവിതകള്‍</title><content type='html'>&lt;b&gt;മൂന്നു കവിതകള്‍&lt;/b&gt;&lt;br /&gt;&lt;br /&gt;&lt;b&gt;ആല്‍ബം&lt;/b&gt;&lt;br /&gt;&lt;br /&gt;മരിച്ചവര്‍&lt;br /&gt;അകന്നുപോയവര്‍&lt;br /&gt;എടുത്തുമാറ്റാനാവാത്തത്ര&lt;br /&gt;ഭാരമുള്ള ഓര്‍മ്മയുടെ കൈകളാല്‍&lt;br /&gt;എന്‍റെ തോളില്‍&lt;br /&gt;മുറുകെ പിടിച്ചുനില്‍ക്കുന്ന&lt;br /&gt;ഇടം.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;b&gt;സാരി&lt;/b&gt;&lt;br /&gt;&lt;br /&gt;നീയുടുത്തപ്പോള്‍&lt;br /&gt;ഭംഗിതോന്നി&lt;br /&gt;എങ്കിലും പേടിയാണ്‌&lt;br /&gt;ഒരു നെയ്ത്തുകാരനും കാണാനാവാത്ത&lt;br /&gt;ഒരാത്മഹത്യയുടെ കസവ്‌&lt;br /&gt;അതിലൊളിഞ്ഞിരിപ്പുള്ളതായ്‌&lt;br /&gt;ഞാന്‍ കണ്ടിരുന്നു&lt;br /&gt;&lt;br /&gt;&lt;b&gt;യാത്ര&lt;/b&gt;&lt;br /&gt;&lt;br /&gt;പണ്ട്‌ നാടുവിടുമ്പോള്‍&lt;br /&gt;ബസ്സിലെഴുതിയിരുന്നു&lt;br /&gt;ശ്രീ കാടാമ്പുഴ ഭഗവതി&lt;br /&gt;ഈ വാഹനത്തിന്‍റെ ഐശ്വര്യം എന്ന്‌&lt;br /&gt;ഇന്നു തിരിച്ചുവരുമ്പോള്‍&lt;br /&gt;ബസ്സിലെഴുതിയിരിക്കുന്നു&lt;br /&gt;ശ്രീ മാതാ അമൃതാനന്ദമയി&lt;br /&gt;ഈ വാഹനത്തിന്‍റെ ഐശ്വര്യം എന്ന്‌&lt;br /&gt;കാടാമ്പുഴ ഭഗവതി&lt;br /&gt;ഏതു സ്റ്റോപ്പിലാണ്‌&lt;br /&gt;ഇറങ്ങിപ്പോയത്‌?&lt;br /&gt;&lt;br /&gt;കടപ്പാട് : യാഹൂ.കോം&lt;div class="blogger-post-footer"&gt;പുന്നയൂര്‍ക്കുളത്തുകാര്‍ക്കു വേണ്ടി..&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7376804914380299403-7447889177589257571?l=punnayoorkulam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7376804914380299403/posts/default/7447889177589257571'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7376804914380299403/posts/default/7447889177589257571'/><link rel='alternate' type='text/html' href='http://punnayoorkulam.blogspot.com/2007/01/blog-post_7142.html' title='&lt;b&gt;കവിതകള്‍&lt;/b&gt;'/><author><name>മനാഫ് ആലൂര്‍</name><uri>http://www.blogger.com/profile/11986666775665539721</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author></entry><entry><id>tag:blogger.com,1999:blog-7376804914380299403.post-36159873885155199</id><published>2007-01-23T23:26:00.000-08:00</published><updated>2007-01-23T23:28:38.381-08:00</updated><title type='text'>കഥകള്‍</title><content type='html'>ചില കഥകള്‍ വരാനുണ്ട്. കാത്തിരിക്കുക.&lt;div class="blogger-post-footer"&gt;പുന്നയൂര്‍ക്കുളത്തുകാര്‍ക്കു വേണ്ടി..&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7376804914380299403-36159873885155199?l=punnayoorkulam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7376804914380299403/posts/default/36159873885155199'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7376804914380299403/posts/default/36159873885155199'/><link rel='alternate' type='text/html' href='http://punnayoorkulam.blogspot.com/2007/01/blog-post_2273.html' title='കഥകള്‍'/><author><name>മനാഫ് ആലൂര്‍</name><uri>http://www.blogger.com/profile/11986666775665539721</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author></entry><entry><id>tag:blogger.com,1999:blog-7376804914380299403.post-8882729848970868889</id><published>2007-01-23T22:11:00.001-08:00</published><updated>2007-07-31T05:31:30.899-07:00</updated><title type='text'>മലയാളം ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കും വേണ്ടി</title><content type='html'>&lt;div class="blogger-post-footer"&gt;പുന്നയൂര്‍ക്കുളത്തുകാര്‍ക്കു വേണ്ടി..&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7376804914380299403-8882729848970868889?l=punnayoorkulam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7376804914380299403/posts/default/8882729848970868889'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7376804914380299403/posts/default/8882729848970868889'/><link rel='alternate' type='text/html' href='http://punnayoorkulam.blogspot.com/2007/01/blog-post_23.html' title='മലയാളം ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കും വേണ്ടി'/><author><name>മനാഫ് ആലൂര്‍</name><uri>http://www.blogger.com/profile/11986666775665539721</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author></entry></feed>
